കൂട് വിട്ട് പറന്നുയരുമ്പോൾ
കാടുയരത്തിൽ ചിറകടിക്കുമ്പോൾ
കൂറ്റൻകുന്നിലെ ആകാശം താണ്ടുമ്പോൾ
കൂടെയാരുമില്ലെന്ന് തോന്നിയാൽ ഓർക്കുക,
കാറ്റ് പോലെ ഞങ്ങൾ കാവലുണ്ടാകും
കണ്മണി നിനക്ക്.
തന്നെ കൊണ്ട് പോകാൻ വന്ന കാലന്റെ കഴുത്തിൽ കയറിട്ട് മുറുക്കുമ്പോൾ അയാളുടെ കണ്ണുകൾ ശാന്തമായിരുന്നു. സകല മായവുമറിയുന്ന കാലന്റെ പ്രാണൻ പിടഞ്ഞന്നേരം. ...
എൻ്റെ ജീവൻറെ വിത്തുകൾ നിൻ്റെയുള്ളിൽ സ്വീകരിച്ചതിന്, അതിന് പ്രാണനും ദേഹവും പകുത്ത് നൽകിയതിന്, നന്ദി. അതിന് വേണ്ടി വിരഹവും വേദനയും സഹിച്ചതിന്...
യുദ്ധമുഖത്താണ് നാം. തെളിഞ്ഞ പ്രഭാതങ്ങളും തണുത്ത വൈകുന്നേരങ്ങളും ഭീതിയുടെ നിഴലിലാണ്. കിളികളുടെ ചിറകടിയൊച്ചകളും കതകട ശബ്ദങ്ങളും ഭയത്തിന്റെ...
ഞങ്ങൾ യുദ്ധത്തിൻ്റെ നടുവിലാണ്, ഞങ്ങൾ ആരംഭിക്കാത്ത, ഞങ്ങൾക്ക് വേണ്ടാത്ത യുദ്ധത്തിൻ്റെ നടുവിൽ. പറവകളുടെ പാട്ടുകളും നക്ഷത്രങ്ങളുടെ നിലാവുമില്ലാതെ...