ഹൃദയത്തിൽ വഴിയമ്പലങ്ങൾ കണക്കെ
ഇടങ്ങൾ ഉണ്ടായിരിക്കണം.
കോരിച്ചൊരിയുന്ന മഴയത്ത് ഓടിക്കയറാനും
ഒരു പുലരിയിൽ വിട പറയാതെ
യാത്ര തുടങ്ങാനും സാധിക്കുന്ന
മനോഹരയിടങ്ങൾ.
notes
വഴിയമ്പലങ്ങൾ
notes
ഭ്രമണം
പ്രകാശത്തിന്റെ പകലിൽ
മഞ്ഞവെളിച്ചങ്ങളുടെ ഇരുട്ടിൽ
ഓർമ്മകളുടെ പെയ്ത്തിൽ
നിശ്വാസങ്ങളുടെ ഇടന്നേരങ്ങളിൽ
നിങ്ങളിലാണ് ഞാൻ
ഭ്രമണം ചെയ്യുന്നത്.
essay
മരണത്തിന്റെ മണം
ചില വൈകുന്നേരങ്ങളിൽ ഞാൻ മരണത്തിന്റെ മണമുള്ള ഇടനാഴികളിൽ ചെന്ന് പെടാറുണ്ട്...
notes
വഴികാട്ടിയാലുമെന്നെ
നക്ഷത്രങ്ങൾ നിങ്ങൾ
ഇരുട്ടിൽ ഞാൻ
വഴികാട്ടിയാലുമെന്നെ.
essay
നിനക്കൊരർച്ചന
ആളിറങ്ങിയാരവം നിലച്ചപ്പോൾ വസന്തത്തിൻ രാവ് കൊഴിഞ്ഞു. ഇനി ഞാൻ തനിച്ചിവിടെ ഈ തെരുവിൽ.....
notes
മകൾ
ഒരു നിമിഷാർദ്രം കൊണ്ട്
സ്മൃതിപഥത്തിൽ നീയുണർന്നു.
നമുക്കൊരു ആൾരൂപം
നിൻ്റെയുള്ളിലുണ്ടെന്നുള്ള സത്യം
ശിശിരകാലം പോലെയെന്നിൽ
തണ്ണുപ്പ് നിറക്കുന്നു.
essay
മടക്കയാത്രയില്ലാത്തിടത്ത്
ഇനി കൈകൾ വിരിച്ച് നിങ്ങളെന്നെ ആലിഗനം ചെയ്യുക. ഇത്തിരി നേരമതിലമർന്ന് നിന്നോട്ടെ ഞാൻ...