നഷ്ടപ്പെട്ടതെല്ലാം
മടങ്ങി വരണമെന്ന്
നിങ്ങൾ ആഗ്രഹിക്കരുത്.
ചിലതൊക്കെ ചങ്ങലകൾ
മാത്രമാണ്.
നഷ്ടപ്പെട്ടതെല്ലാം
മടങ്ങി വരണമെന്ന്
നിങ്ങൾ ആഗ്രഹിക്കരുത്.
ചിലതൊക്കെ ചങ്ങലകൾ
മാത്രമാണ്.
ഞങ്ങൾ യുദ്ധത്തിൻ്റെ നടുവിലാണ്, ഞങ്ങൾ ആരംഭിക്കാത്ത, ഞങ്ങൾക്ക് വേണ്ടാത്ത യുദ്ധത്തിൻ്റെ നടുവിൽ. പറവകളുടെ പാട്ടുകളും നക്ഷത്രങ്ങളുടെ നിലാവുമില്ലാതെ...
മഴയുടെ സംഗീതവും
കാടിന്റെ കുളിരും
രാത്രിയുടെ മൗനവും
ഇരുട്ടിലെ നക്ഷത്രവുമാണ്
നീ.
എഴുതപ്പെടാത്ത
ഏറ്റവും
മനോഹരമായ
പ്രണയകവിതയാണ്
നീ.
കുതിച്ച് പായാനും
കരുത്ത് കാട്ടാനും
വേണ്ടി വന്നാൽ
കടപുഴക്കാനും
കഴിയുന്ന,
കൊടുങ്കാറ്റാകുക നീ.
വെള്ളിയാഴ്ച്ച പതിവുപോലെ നേരത്തെ ഉണർന്നു. മൊബൈൽ എടുത്ത് സമയം നോക്കി, ആറുമണി കഴിഞ്ഞതേയുള്ളൂ. അവധി ദിവസങ്ങളിൽ കൂടുതൽ ഉറങ്ങണമെന്ന് കരുതിയാൽ പോലും ഉറങ്ങാൻ പറ്റാറില്ല, അല്ലാത്ത ദിവസം മൂന്നാമത്തെ അലാറം കഴിഞ്ഞാലും എണീക്കാനും പറ്റാറില്ല. വല്ലാത്തൊരുതരം ജീവിതം തന്നെ.
നീ മറന്നുപോയ
നിന്നെ കണ്ടെത്തുവാൻ
ശ്രമിക്കുക.
കാറ്റിന്റെ കരുത്തും,
കടലിന്റെ ആഴവുമുള്ള
നിന്നെ.
ഒറ്റമരപ്പെയ്ത്തിനു ശേഷം ഞാൻ വായിക്കുന്ന ദീപനിശാന്തിന്റെ മൂന്നാമത്തെ പുസ്തകമാണിത്. നേരത്തെ വായിച്ചിട്ടുള്ള പുസ്തകങ്ങളിൽ ഉള്ളതുപോലെയുള്ള എഴുത്തുകാരുടെ ഓർമ്മക്കുറിപ്പുകളാണ് ഇതും....
നീല പോക്കറ്റിൽ
സൂര്യപ്രകാശവും,
കഥകൾ നിറഞ്ഞ
കണ്ണുകളും, കാറ്റിന്റെ
പുഞ്ചിരികളുമുള്ള
ഒരു നാടോടി കണക്കെ
ജീവിക്കുക.