ഞാൻ മരിക്കുമ്പോൾ നിങ്ങൾ കരയരുത്. ജീവിതത്തിൽ നിന്ന് വീണു പോയവനെന്ന് എന്നെക്കുറിച്ച്...
ചിരഞ്ജീവി
സ്വപ്നസഞ്ചാരി
സ്വപ്നങ്ങൾ തേടി ഒരു നീണ്ട യാത്രയുടെ തുടക്കത്തിലാണ് ഞാൻ . ഏതൊരു സ്വപ്നമോഹിയെപ്പോലെയും...
പ്രതീക്ഷ
ഇരുട്ടിൽ നിന്ന് ഞാൻ പൊട്ടിക്കരഞ്ഞപ്പോൾ, കഴുത്തിൽ വെളിച്ചത്തിന്റെ വെള്ളിനൂല് അണിഞ്ഞവൾ പറഞ്ഞു.
പ്രതീക്ഷ കൈവിടരുത്.
ഞാൻ പിന്നെയും ഇരുട്ടിലൂടെയും തണുപ്പിലൂടെയും യാത്ര തുടങ്ങി.
ധ്യാനം
എൻറെ ഉൾക്കാഴ്ചകൾ നഷ്ടമാകുമ്പോൾ, ഋതുക്കളുടെ കാറ്റുവീശുന്ന, വെളുത്ത പാറക്കൂട്ടങ്ങൾ...
ഇടിമുഴക്കമാകുക
ഇനിയെങ്ങനെ എനിക്ക് നിശ്ബദനാകാൻ കഴിയും ?! വീടില്ലാത്തവന്റെ വഴികളിൽ വിശന്ന്...
വൃക്ഷമാകുക
കാട് തേടിയുള്ള യാത്രകളിൽ നാം, പരസ്‌പരം കണ്ടുമുട്ടുന്നതുവരെ പാതകൾ അവസാനിക്കാതെയിരിക്കട്ടെ...
മഴകൊണ്ട് പൊള്ളലേക്കുമ്പോൾ
മഴകൊണ്ട് പൊള്ളലേക്കുന്ന ചില നേരങ്ങളുണ്ട് ഭൂവിൽ. തണുപ്പായി...
വീണ്ടും പ്രണയത്തിലാകാൻ
ഇനി ഞാൻ നിന്നെ മറന്നുകൊള്ളട്ടെ ?
വീണ്ടും കാണുന്നമാത്രയിൽ അതിഗാഡമായി പിന്നെയും പ്രണയത്തിലാകാൻ!
മറവികൾ
ഉറക്കമില്ലാത്തവൻ്റെ കട്ടിലിലാണ് മറവികൾ ദാരുണമായി കൊലചെയ്യപ്പെടുന്നത്, പൊടുന്നുടനെയവൻ ഓർമ്മകളാൽ വേട്ടയാടപ്പെടാൻ തുടങ്ങുന്നു.