essay
അസ്രി ബീച്ചിൽ പോയ കഥ
വെള്ളിയാഴ്ച്ച പതിവുപോലെ നേരത്തെ ഉണർന്നു. മൊബൈൽ എടുത്ത് സമയം നോക്കി, ആറുമണി കഴിഞ്ഞതേയുള്ളൂ. അവധി ദിവസങ്ങളിൽ കൂടുതൽ ഉറങ്ങണമെന്ന് കരുതിയാൽ പോലും ഉറങ്ങാൻ പറ്റാറില്ല, അല്ലാത്ത ദിവസം മൂന്നാമത്തെ അലാറം കഴിഞ്ഞാലും എണീക്കാനും പറ്റാറില്ല. വല്ലാത്തൊരുതരം ജീവിതം തന്നെ.
notes
നിന്നെ കണ്ടെത്തുവാൻ
നീ മറന്നുപോയ
നിന്നെ കണ്ടെത്തുവാൻ
ശ്രമിക്കുക.
കാറ്റിന്റെ കരുത്തും,
കടലിന്റെ ആഴവുമുള്ള
നിന്നെ.
essay
ജീവിതം ഒരു മോണാലിസച്ചിരിയാണ്
ഒറ്റമരപ്പെയ്ത്തിനു ശേഷം ഞാൻ വായിക്കുന്ന ദീപനിശാന്തിന്റെ മൂന്നാമത്തെ പുസ്തകമാണിത്. നേരത്തെ വായിച്ചിട്ടുള്ള പുസ്തകങ്ങളിൽ ഉള്ളതുപോലെയുള്ള എഴുത്തുകാരുടെ ഓർമ്മക്കുറിപ്പുകളാണ് ഇതും....
notes
നാടോടി
നീല പോക്കറ്റിൽ
സൂര്യപ്രകാശവും,
കഥകൾ നിറഞ്ഞ
കണ്ണുകളും, കാറ്റിന്റെ
പുഞ്ചിരികളുമുള്ള
ഒരു നാടോടി കണക്കെ
ജീവിക്കുക.
essay
ജോർജ്ജിയ, ഭാഗം 2 : പഴമയും പുതുമയും വീഞ്ഞ് നുകരുന്നയിടം
ഞാനാ ഹോസ്റ്റലിൻ്റെ വാതുക്കൽ വന്നുനിന്നു. പച്ചയും ചുമപ്പും മഞ്ഞയും തുടങ്ങി പല നിറങ്ങൾ നിറഞ്ഞുനിന്ന വാതിൽ അടഞ്ഞു കിടന്നിരുന്നു....
essay
ജോർജ്ജിയ, ഭാഗം 1 : പവിഴദ്വീപിൽ നിന്നും വീഞ്ഞിൻ്റെ നാട്ടിലേക്ക്
യാത്രകൾ എന്നുമെന്നെ ഭ്രമിപ്പിച്ചിരുന്നു. എങ്ങനെയാണ് യാത്രകളോടുള്ള ഇഷ്ടം മനസ്സിൽ കയറിക്കൂടിയതെന്ന് എനിക്കിപ്പോഴും അറിയില്ല. പക്ഷേ...
essay
ഒറ്റമരപ്പെയ്ത്ത്
ഒന്നും വായിക്കാതെ മനസ്സ് വല്ലാതെ മുരടിച്ച് വരുന്നു. കുറെയായി, എന്തേലുമൊന്ന് ആർത്തിയോടെ വായിച്ച് തീർക്കണമെന്ന് കരുതിയിട്ട്. അപ്പോഴാണ് മരുഭൂമിയിലെ മഴ പോലെ മനോജേട്ടന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ...
essay
ചോദ്യമിതാണ്
നിന്റെ കണ്ണുകളിലേക്ക് നോക്കിയിരിക്കെ നിന്നിലേക്ക് പരകായപ്രേവേശനം ചെയ്യുവാനും...
essay
മഴ പെയ്യുമ്പോൾ
മഴ പെയ്യുമ്പോൾ വീട്ട് വരാന്തയിൽ വെറുതെയിരിക്കണം ഇടക്കിടെ കുട ചൂടി ഇറങ്ങി നടക്കണം. മഴ തോരുമ്പോൾ ചെടിയെല്ലാം ..